
സി ഡി സുനീഷ്
മുള മേഖലയിൽ പ്രവർത്തിക്കുന്ന വയനാട്ടിലെ ഉറവ് നാടൻ ശാസ്ത്ര സാങ്കേതിക പഠനകേന്ദ്രത്തിന്റെ സ്ഥാപക ഡയറക്ടർമാരിൽ ഒരാളാണ്. സ്വതന്ത്ര മാധ്യമപ്രവര്ത്തകന്. നിരവധി പ്രസിദ്ധീകരണങ്ങളില്‍ കൃഷി, പരിസ്ഥിതി ,സഞ്ചാരം, ബദൽ പ്രവർത്തനങ്ങൾ എന്നിവയെ കുറിച്ച് എഴുതുന്നു.
More stories
-
in Innovations
മാസങ്ങളോളം സൂക്ഷിച്ചുവെയ്ക്കാം ചക്ക കൊണ്ടുള്ള ‘ചിക്കനും മട്ടനും’! ചക്കയില്‍ പരീക്ഷണങ്ങളുമായി 69-കാരന്
Promotion ‘വെറും ഏഴ് മിനിറ്റുകൊണ്ട് ചക്കപ്പുഴുക്ക് ഉണ്ടാക്കാം’ എന്ന് ആന്റണിച്ചേട്ടന് പറഞ്ഞപ്പോള്‍ കേട്ടുനിന്നവര്‍ സംശയത്തോടെ നോക്കി. എന്നാല്‍ അദ്ദേഹം അത് വിശദമായി പറഞ്ഞപ്പോഴാണ് എല്ലാവര്ക്കും വിശ്വാസമായത്. ചക്ക സംസ്കരിച്ച് എടുത്ത ‘റെഡി-ടു-ഈറ്റ്’ ഉല്പന്നം കൊണ്ടാണ് പാലക്കാട് കോട്ടായിക്കാരന്‍ ആന്റണി മാത്യു മിനിറ്റുകള്‍ക്കുള്ളില്‍ ചക്കപ്പുഴുക്ക് തയ്യാറാക്കുന്നത്. വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം. അത് മാത്രമല്ല, ചിക്കനോടും മട്ടനോടും കിടപിടിക്കുന്ന വിഭവങ്ങളും അദ്ദേഹം ചക്ക കൊണ്ട് തയ്യാറാക്കിയിട്ടുണ്ട്. കുറേക്കാലമായി ചക്കയുടെ പുറകെയാണ് അദ്ദേഹം. ചക്ക […] More
-
2 ലക്ഷം മെക്കാനിക്കുകളെ ദുരിതത്തിലാക്കിയ കൊറോണക്കാലത്തും അടിയന്തര സര്‍വ്വീസ് വാഹനങ്ങള്‍ വഴിയില്‍ കിടക്കാതെ നോക്കുന്നത് ഇവരുടെ സൗജന്യസേവനമാണ്
Promotion കഴിഞ്ഞ ദിവസം വയനാട്ടില്‍ ഒരു ഗര്‍ഭിണിയെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്ന വാഹനം ബ്രേക്ക് ഡൗണ്ടായി. ബത്തേരിയിലാണ് സംഭവം. ലോക്ക് ഡൗണ്‍ ആയതുകൊണ്ട് വര്‍ക്ക് ഷോപ്പുകളൊന്നും പ്രവര്‍ത്തിക്കുന്നില്ല. വഴിയില്‍ അവശ്യസര്‍വ്വീസ് വാഹനങ്ങളല്ലാതെ ഒരു മനുഷ്യന് പോലുമില്ല. കൂട്ടത്തിലാരോ ഓള് കേരള ഓട്ടോമൊബീല്‍ വര്‍ക്ക്ഷോപ്പ് അസോസിയേഷന്റെ പ്രവര്‍ത്തകരുമായി ഫോണില്‍ ബന്ധപ്പെട്ടു. “ഞങ്ങള്‍ ഉടനെ അവിടെ എത്തി പകരം വാഹനത്തില്‍ അവരെ പറഞ്ഞയച്ച് വാഹനം നന്നാക്കി കൊടുത്തു,” അസോസിയേഷന് സംസ്ഥാന കമ്മറ്റി അംഗവും ട്രെയ്നിങ്ങ് ബോര്‍ഡ് മെമ്പറുമായ ബിജോയ് വി. എ. […] More
-
in COVID-19
ഉരുള്‍പ്പൊട്ടലിന്റെ ഓര്‍മ്മകളൊഴിയും മുന്‍പേ കൊറോണ ദുരിതം; പക്ഷേ, പുത്തുമലയുടെ കൈപിടിക്കാന്‍ ഈ യുവാക്കളുണ്ട്
Promotion പ്രളയമേല്പിച്ച മുറിവില്‍ നിന്നും ഉണര്‍ന്നെഴുന്നേറ്റു വരുമ്പോഴേക്കും ഏറ്റ മറ്റൊരു പ്രഹരമായിരുന്നു വയനാടിനെ സംബന്ധിച്ചിടത്തോളം കൊറോണ വൈറസ് വ്യാപനവും ലോക്ക് ഡൗണും. പ്രളയത്തിലും ഉരുള്‍പ്പൊട്ടലിലും ഏറെ ദുരിതമനുഭവിച്ച ജില്ലയിലെ പുത്തുമല ദുരന്ത ഭൂമി ഉള്‍പ്പെട്ട മേപ്പാടി പഞ്ചായത്തിലെ പലരും പഴയ ആഘാതങ്ങള്‍ അതിജീവിച്ച് നിവര്ന്നുനില്ക്കാന് ശ്രമിക്കുന്നതിനിടയിലാണ് കോവിഡ്-19 ജീവിതം തന്നെ സ്തംഭിപ്പിച്ചത്. “കൂലിവേല ചെയ്ത് ജീവിച്ചുപോന്ന എനിക്ക് രോഗം വന്നപ്പോ പണിക്ക് പോകാനാകാതെയായി. ഏക മകന് കൂലിപ്പണി ചെയ്ത് കിട്ടുന്നവരുമാനത്തില്‍ ഒരു തുക മരുന്നിന് വേണം,” ഹൃദയ […] More
-
1.5 ഏക്കറിലെ വിഷരഹിത പച്ചക്കറി മുഴുവന്‍ ലോക്ക്ഡൗണില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് നല്കി യുവകര്ഷകന്
Promotion കൊറോണപ്പേടിയില്‍ രാജ്യം മുഴുവന്‍ ലോക്ക് ഡൗണിലേക്ക് പോയപ്പോള്‍ പച്ചക്കറിക്കും മറ്റും അയല്‍ സംസ്ഥാനങ്ങളെ വലിയ തോതില്‍ ആശ്രയിക്കുന്ന കേരളത്തില്‍ നാടന്‍ പച്ചക്കറികള്‍ക്ക് ആവശ്യം ഏറി. ചോദിക്കുന്ന വില കൊടുത്താണ് വ്യാപാരികള്‍ പച്ചക്കറി എടുക്കുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. ഇടുക്കി അണപ്പാറയിലെ യദു എസ് ബാബു എന്ന ചെറുപ്പക്കാരന്റെ തോട്ടത്തിലെ വിളകള്‍ക്കും നല്ല വില വാഗ്ദാനം ചെയ്ത് മൊത്തവ്യാപാരികള്‍ സമീപിച്ചു. എന്നാല്‍ യദുവിന്റെ മനസ്സില്‍ മറ്റൊന്നായിരുന്നു. പുറത്തിറങ്ങാനാവാതെ, കൂലിപ്പണിക്ക് പോലും പോകാനാവാതെ വീടുകളില്‍ ദുരിതത്തിലായവര്‍ നാട്ടില്‍ തന്നെ ഏറെയുണ്ട്. […] More
-
ലോക്ക്ഡൗണ്‍ കാലത്ത് അവശ്യവസ്തുക്കളില്ലെന്ന പേടി കുമരകംകാര്‍ക്കില്ല; സാധനങ്ങള്‍ സൗജന്യമായി വീട്ടിലെത്തിക്കാന്‍ ഈ ഓട്ടോക്കാരന് വിളിപ്പുറത്തുണ്ട്
Promotion കഴിഞ്ഞ രണ്ട് വര്‍ഷത്തേയും പ്രളയങ്ങളില്‍ ഓട്ടോഡ്രൈവറും കര്‍ഷകനുമായ കുമരകം ചന്തക്കടവിലെ ജി. അജയനും ഒരുപാട് ബുദ്ധിമുട്ടനുഭവിച്ചു. അപ്പോഴും തന്നെക്കൊണ്ട് ആവുന്ന പോലെ മറ്റുള്ളവരെ സഹായിക്കാന്‍ അദ്ദേഹം മുന്നോട്ടുവന്നു. മാസങ്ങള്‍ കഴിയുമ്പോള്‍ രാജ്യത്തെയാകെ ഭീതിയിലാഴ്ത്തിക്കൊണ്ട് കോവിഡ് 19- ന്റെ രൂപത്തില്‍ മറ്റൊരു ദുരിതം. അജയന് ചങ്ങാതി എന്ന ഓട്ടോയുമായി നാട്ടുകാര്‍ക്ക് സഹായമായി കൂടെത്തന്നെയുണ്ട്. ആവശ്യക്കാര്‍ക്ക് സൗജന്യമായി സാധനങ്ങള്‍ വീട്ടിലെത്തിച്ചുകൊടുക്കും. അതിന് ഓട്ടോച്ചാര്ജ്ജില്ല. ആരും പുറത്തിറങ്ങരുത്, ആവശ്യമുള്ളതെന്തായാലും വാങ്ങി വീട്ടില്‍ എത്തിക്കാന്‍ ഒരു ഫോണ്‍വിളി മതി എന്നാണ് അജയന് പറയുന്നത്. […] More
-
in Featured, Inspiration
‘അന്നാദ്യമായി ഞാന്‍ ഒരു ഹീറോ ആയെന്ന് എനിക്ക് തോന്നി’: കല്പറ്റയിലെ ഈ ചെരുപ്പുകുത്തിക്ക് ലോകമെങ്ങും സുഹൃത്തുക്കള്‍, കൈകൊടുത്ത് സഹായിച്ചത് നിരവധി പേരെ
Promotion വയനാട് കല്പറ്റ പഴയ ബസ് സ്റ്റാന്റിനടുത്ത് റോഡരുകിലാണ് രമേഷ് സാധാരണ ഇരിക്കുന്നത്. പഴയൊരു ഫള്ക്സ് ഷീറ്റും ചാക്കും നിലത്തുവിരിച്ച് മതിലില്‍ ചാരിയങ്ങനെയിരിക്കും. ചെരുപ്പുതുന്നിക്കാനും ബാഗ് നന്നാക്കാനുമായി ആളുകള്‍ വരുന്നതും കാത്ത് രമേഷ് കുമാര്‍ ആര് സി (33) അവിടെയുണ്ടാവും. പാവങ്ങളും വൃദ്ധരുമായവര്‍ ചെരുപ്പോ കുടയോ നന്നാക്കാനെത്തിയാല് സൗജന്യമായി ചെയ്തുകൊടുക്കും. എന്നാല്‍ ആരെങ്കിലും സഹായം ചോദിച്ച് വിളിച്ചാല്‍, അതെല്ലാം ഒതുക്കി ഉപകരണങ്ങളെല്ലാം മൂടിയിട്ട് രമേഷ് അങ്ങ് ഇറങ്ങിച്ചെല്ലും. “ചെരുപ്പ് തുന്നിക്കൊടുക്കാം, കീറിപ്പറിഞ്ഞ ജീവിതങ്ങള്‍ എങ്ങനെ തുന്നിച്ചേര്‍ക്കും,” എന്ന […] More
-
in Environment, Featured
സ്ഥിരം മാലിന്യം അടിഞ്ഞുകൂടുന്ന കണ്ണൂരിലെ ഈ തീരം മനോഹരമാക്കി സൂക്ഷിക്കുന്നത് ഹാരിസും കൂട്ടരുമാണ്; അതിന് കാരണം ഒരു ജര്‍മ്മന്‍കാരനാണ്
Promotion കണ്ണൂര്‍ ടൗണില്‍ നിന്നും ഏകദേശം ഇരുപത് മിനിറ്റ് ഡ്രൈവ് ചെയ്താല്‍ തോട്ടടയ്ക്കടുത്ത് ആദികടലായി എന്ന മനോഹരമായ കടലോരഗ്രാമത്തിലെത്താം. ബസിലാണെങ്കില്‍ ആദികടലായി ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങി കടലിരമ്പം കേട്ട് കാറ്റുംകൊണ്ടുനടന്നാല് കടലോരത്തുള്ള ഹാരിസ് സീഷെല്‍ എന്ന ഹോംസ്റ്റേയിലെത്തുന്നത് അറിയില്ല. നല്ല മനോഹരമായ ബീച്ച്. കുപ്പിയും പ്ലാസ്റ്റിക്കും അഴുക്കും അടിഞ്ഞുകിടക്കുന്ന ബീച്ചുകള്‍ കണ്ടുപരിചയിച്ചവര്‍ക്ക് ആദികടലായിലെ ഈ ബീച്ച് പെട്ടെന്നൊരു അല്‍ഭുതമായിരിക്കും. വൃത്തിയുള്ള ആ ബീച്ചിന് പിന്നില്‍ ഒരു കഥയുണ്ട്. തുണിക്കടയിലെ ജോലിക്കാരനായി നിന്ന് തയ്യല്‍ക്കാരനായി പിന്നെ വസ്ത്രശാലകളുടെ മുതലാളിയായി […] More
-
‘മൊയ്തുക്കയുടെ മുഖമായിരുന്നു മനസ്സില്‍’: പ്രളയം രണ്ടുവട്ടം ചതിച്ച വയനാട്ടിലെ കര്‍ഷകര്‍ക്കായി 148 പശുക്കളെ നല്കിയ കാംപെയ്ന് തുടക്കമിട്ട ഹര്‍ഷ പറയുന്നു
Promotion കല്‍പ്പറ്റയ്ക്കടുത്ത് പൊഴുതന പഞ്ചായത്തിലെ കുറിച്യര്‍മല എന്ന മനോഹരമായ പ്രദേശം. മേല്‍മുറി പാടത്തുംപീടിയേക്കല്‍ മൊയ്തുവും ഭാര്യ നബീസയും ഇവിടെ പശുക്കളെ വളര്‍ത്തുവാന്‍ തുടങ്ങിയിട്ട് വര്‍ഷം 50 കഴിഞ്ഞു. ഏഴ് പശുക്കള്‍. ദിവസം അന്‍പതു ലിറ്ററോളം പാല് തരിയോട് ക്ഷീര സംഘത്തില്‍ അളക്കും. എഴുപത്തിയഞ്ചുകാരനായ മൊയ്തു അവശനായതോടെ നബീസയും, മകന് അഷറഫും സഹായിച്ചാണ് പശുക്കളെ വളര്‍ത്തിപ്പോന്നിരുന്നത്. വയനാടന്‍ കുന്നുകളുടെ സൗന്ദര്യവും സമൃദ്ധിയും. നല്ലപോലെ അധ്വാനിച്ചാണ് കുടുംബം മുന്നോട്ടുപോയിരുന്നതെങ്കിലും സന്തോഷമായിരുന്നു. പ്രകൃതിക്ക് പോറലേല്പിക്കാത്ത ഷോപ്പിങ്ങ്, ഒപ്പം ഗ്രാമീണ സ്ത്രീകളുടെയും ഭിന്നശേഷിക്കാരുടേയും അതിജീവനത്തിന് പിന്തുണ: സന്ദര്‍ശിക്കൂ Karnival.com […] More
-
ആരുമില്ലാത്തവര്‍ക്ക്, മനസ് കൈവിട്ടവര്‍ക്ക് അഭയമായി കൃഷ്ണേട്ടന്; അവര്‍ക്ക് നല്ല ഭക്ഷണം കൊടുക്കാന്‍ 30 ഏക്കറില്‍ ജൈവകൃഷി
Promotion അ നാഥക്കുട്ടികളും വൃദ്ധരും മാനസികമായ വെല്ലുവിളികള്‍ നേരിടുന്നവരും രോഗികളുമടക്കം നൂറോളം പേര്‍ക്ക് അഭയമൊരുക്കി അവര്‍ക്കിടയില്‍ ഒരാളായി കഴിയുകയാണ് കൃഷ്ണേട്ടന് എന്ന മുന്‍ ബാങ്കുദ്യോഗസ്ഥന്. സ്വന്തമായി സ്വത്തോ ഭൂമിയോ ഇല്ല. എല്ലാം അഭയമില്ലാത്ത മനുഷ്യര്‍ക്കായി മാറ്റിവെച്ചു. അവര്‍ക്ക് നല്ല ഭക്ഷണം ഒരുക്കാന്‍ ഏക്കറുകണക്കിന് ഭൂമിയില്‍ ജൈവ കൃഷി നടത്തി വിഷമില്ലാത്ത പച്ചക്കറികളും നെല്ലും വിളയിച്ചു. അങ്ങനെ കൃഷിക്ക് ജൈവവളത്തിനൊപ്പം കാരുണ്യവും സ്നേഹവും പോഷകങ്ങളായി. ഏകദേശം ഇരുപത് വര്‍ഷം മുമ്പ്, പെന്ഷന് പറ്റാന്‍ ഇനിയും ഏറെ വര്‍ഷങ്ങള്‍ ശേഷിക്കെ കൃഷ്ണേട്ടന് […] More
-
in Featured, Government
കുമരകത്തിന്റെ രുചി സ്നേഹം ചേര്‍ത്തു വിളമ്പി ഈ സ്ത്രീകള്‍ ലോകശ്രദ്ധയിലേക്ക്
Promotion “സ്നേഹം ചേര്‍ത്ത് വിളമ്പിയ രുചികരമായ ഭക്ഷണം. വളരെ സൗഹാര്‍ദ്ദത്തോടെ പെരുമാറുന്ന ജീവനക്കാര്‍. വളരെ വളരെ നന്ദി,” ഇംഗ്ലണ്ടുകാരനായ ടൂറിസ്റ്റ് ഹരോള്‍ഡ് ഗുഡ് വിനും സംഘവും കുമരകത്തെ ആ ചെറിയ റെസ്റ്റോറന്റിന്റെ സന്ദര്‍ശക ഡയറിയില്‍ കുറിച്ചു. കുറച്ച് സ്ത്രീകള്‍ ചേര്‍ന്ന് നടത്തുന്ന ഒരു ചെറിയ റെസ്റ്റോറന്റ് ആണ് സമൃദ്ധി. എന്നാല്‍ രുചിയുടെ കാര്യത്തിലും വൃത്തിയുടെ കാര്യത്തിലും യാതൊരു വിട്ടുവീഴ്ചയുമില്ല. കുമരകത്തിന്റെ തനതുരുചികള്‍ താരതമ്യേന കുറഞ്ഞ നിരക്കില്‍ തീന്മേശയിലെത്തിക്കുന്നതിനൊപ്പം ഗ്രീന്‍ പ്രോട്ടോകോള്‍ (പരിസ്ഥിതി സൗഹൃദ മാനദണ്ഡങ്ങള്‍) പാലിക്കുകയും ചെയ്യുന്നു ഈ […] More
-
in Featured, Inspiration
10-ാംക്ലാസില്‍ മൂന്ന് തവണ തോറ്റു, പിന്നെ അര്‍മ്മാദ ജീവിതം; അതു മടുത്തപ്പോള്‍ അശോകന് ശരിക്കും ജീവിക്കാന്‍ തീരുമാനിച്ചു, പ്രകൃതിയെ അറിഞ്ഞ്
Promotion ഏ റെ അര്മാദിച്ചായിരുന്നു ജീവിതം. കൂട്ടുകാരും കൂട്ടുകെട്ടുകളുമൊക്കെയായി ഇങ്ങനെ അടിച്ചുപൊളിയായി ആഘോഷജീവിതം. എങ്കിലും ജീവിതത്തില്‍ എന്തൊക്കെയോ കുറവുകളുണ്ടെന്ന് അശോക് കുമാറിന് പലപ്പോഴും തോന്നിയിരുന്നു. കോഴിക്കോട് വടകരയ്ക്കടുത്ത് പേരാമ്പ്രയില്‍ ടൂള്‍ ആന്റ് ഡൈ വര്ക്സായിരുന്നു അശോക് കുമാറിന്. ഇപ്പോഴും അതുണ്ട്. അച്ഛന് കുമാരന് നായര്‍ അടിയുറച്ച കമ്മ്യൂണിസ്റ്റായിരുന്നു. പ്രകൃതിസൗഹൃദ ഉല്പന്നങ്ങള് വാങ്ങാം, മാറ്റത്തിന് തുടക്കമിടാം. shop.thebetterindia.com “ജീവിതത്തിലും കര്‍മ്മത്തിലും ഉറച്ച കമ്യൂണിസ്റ്റായി ബോംബേയില്‍ ജീവിച്ച അച്ഛന് എ.കെ.ജി യും, ഇ എം എസുമായി അടുത്ത ബന്ധമുണ്ടായിരുന്നു,” അശോക് കുമാര്‍ ദ് […] More
-
in Agriculture
കുറുന്തോട്ടി മുതല്‍ കദളിവാഴ വരെ കൃഷി ചെയ്യുന്ന കര്‍ഷക സംഘം, ലക്ഷ്യമിടുന്നത് ശതകോടികളുടെ ബിസിനസ്
Promotion 2022 ആവുമ്പോഴേക്കും 250 കോടി രൂപയുടെ ബിസിനസ്! വാഴയും പച്ചക്കറികളും കൃഷി ചെയ്യുന്ന സാധാരണ കര്‍ഷകര്‍ ഭൂരിപക്ഷമുള്ള ഈ ലേബര്‍ സൊസൈറ്റിയുടെ ടാര്‍ജെറ്റ് അതാണ്. എല്ലാം പ്രതീക്ഷിക്കുന്നതുപോലെ നടന്നാല്‍ അന്ന് 75,000 മുതല്‍ ഒരു ലക്ഷം വരെ കര്‍ഷകര്‍ ഈ സൊസൈറ്റിയുടെ പദ്ധതികളുടെ പങ്കാളികളും ഗുണഭോക്താക്കളുമാകും. കേരളത്തില്‍ 600-ഓളം ലേബര്‍ സഹകരണ സംഘങ്ങളുണ്ടെങ്കിലും അതില്‍ സജീവമായി പ്രവര്‍ത്തിക്കുന്നവ വളരെ കുറച്ചുമാത്രമാണ് എന്നറിയുമ്പോഴാണ് മറ്റത്തൂര്‍ ഗ്രാമത്തിലെ ഈ കര്‍ഷകക്കൂട്ടായ്മയുടെ വിജയത്തിന് തിളക്കം കൂടുന്നത്. ചെറിയ തീരുമാനങ്ങള്‍ വലിയ […] More