
#KeralagoodNews
More stories
-
പാവപ്പെട്ടവര്‍ക്ക് സൗജന്യമായി വിവാഹവസ്ത്രങ്ങള്‍ തെരഞ്ഞെടുക്കാവുന്ന ബൂട്ടീക്കുമായി ഒരുകൂട്ടം സ്ത്രീകള്‍
Promotion ലക്ഷങ്ങൾ വില വരുന്ന സാരിയോ സൽവാറോ ലാച്ചയോ ധരിച്ച്, ആഭരണങ്ങൾ അണിഞ്ഞെത്തുന്ന കല്യാണപ്പെണ്ണിനെ കാണാൻ നല്ല ചന്തമാണ്. പക്ഷേ, അവരിലേറെപ്പേരും വിവാഹവസ്ത്രം പിന്നീടൊരിക്കൽ പോലും ധരിക്കാറില്ല. കല്യാണപ്പുടവ വെറുതേ അലമാരയ്ക്കുള്ളിൽ സൂക്ഷിക്കും. ഏതാനും മണിക്കൂർ നേരത്തേക്ക് മാത്രമേ ആ വേഷം ധരിക്കൂവെന്നറിയാമെങ്കിലും മിക്കവരും വിവാഹവസ്ത്രത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവുകയുമില്ല. എന്നാൽ, കല്യാണദിവസം മാത്രം ഉടുത്ത സാരിയോ സൽവാറോ നിങ്ങളുടെ വീട്ടിൽ വെറുതേയിരിക്കുന്നുണ്ടെങ്കിൽ സബിതയെയോ ശബ്നയെയോ ഫെമിദയെയോ വിളിക്കാം. കല്യാണവസ്ത്രം വാങ്ങാൻ പോലും കഷ്ടപ്പെടുന്ന ഒരു […] More
-
in Inspiration
വന്‍ദുരന്തം ഒഴിവാക്കാൻ ജീവന് ത്യജിച്ചത് ഏറ്റവും മികച്ച പൈലറ്റുമാരില്‍ ഒരാള്‍: ആദരമർപ്പിച്ച് ലോകം
Promotion ഇന്‍ഡ്യയിലെ മൂന്ന് ടേബിള്‍ ടോപ് എയര്‍പോര്‍ട്ടുകളിലൊന്നായ കരിപ്പൂരില്‍ കൊടുംമഴയിലാണ് ഇന്നലെ (വെള്ളിയാഴ്ച) രാത്രി വിമാനദുരന്തം ഉണ്ടാവുന്നത്. എയര്‍ ഇന്‍ഡ്യ വിമാനം (IX-1344) റണ്‍വേയില്‍ നിന്ന് തെന്നിമാറി താഴേക്ക് പതിച്ചുവെന്ന വാര്‍ത്തയുടെ വിശദാംശങ്ങള്‍ പുറത്തു വരുന്നതിന് മുന്‍പ് തന്നെ പലരും ഓര്‍മ്മിച്ചത് മംഗലാപുരം എയര്‍പോര്‍ട്ടില്‍ 2010 മെയ് 22-ന് നടന്ന ദുരന്തമാണ്. അന്ന് ആ ദുബായ്-മംഗലാപുരം വിമാനത്തിലുണ്ടായിരുന്ന 166 പേരില്‍ എട്ടുപേരൊഴികെ എല്ലാവര്ക്കും ജീവന് നഷ്ടപ്പെട്ടു. കരിപ്പൂരിലും സമാനമായ അന്തരീക്ഷമായിരുന്നു. റണ്‍വേ കാണാനാവാത്തവിധം കനത്ത മഴ. വിമാനം രണ്ട് തവണ […] More
-
in Agriculture
സലീമിന്റെ ജൈവ മഞ്ഞളിന് വിദേശത്തു നിന്നുവരെ ആവശ്യക്കാർ! ഈ കർഷകൻ മഞ്ഞള്‍ പ്രചാരകനായ കഥ
Promotion തെങ്ങും വാഴയും കമുകും പച്ചക്കറിയുമൊക്കെ കൃഷി ചെയ്യുന്ന തൃശൂര്ക്കാരന് മുഹമ്മദ് സലീം നാട്ടില്‍ അറിയപ്പെടുന്നത് മഞ്ഞള്‍ കര്‍ഷകനായാണ്. കാരണം മറ്റൊന്നുമല്ല, ഒരു തികഞ്ഞ മഞ്ഞള്‍ പ്രേമിയാണ് ഈ വെള്ളാങ്ങല്ലൂര്‍ വള്ളിവട്ടംകാരന്. അഞ്ചേക്കറില്‍ മഞ്ഞള്‍ കൃഷി ചെയ്യുന്നുണ്ട് മഞ്ഞള്‍ പ്രചാരകന് കൂടിയായ ഈ 68-കാരന്. കൃഷിയും ബിസിനസുമൊക്കെയായി ജീവിക്കുന്ന കാലത്ത് പിടിപ്പെട്ട ഒരു രോഗമാണ് സലീമിനെ മഞ്ഞളിലേക്കെത്തിക്കുന്നത്. പല ചികിത്സകളും ഫലിക്കാതെ വന്നപ്പോള്‍ തുണയായ വൈദ്യരിലൂടെയാണ് സലീം മഞ്ഞളിന്റെ ഗുണങ്ങള്‍ ശരിക്കുമറിയുന്നത്. ഉറങ്ങാനും ഭക്ഷണം കഴിക്കാനും പോലുമാകാതെ […] More
-
in Environment, Featured
ഈ വനത്തിനുള്ളിൽ ആക്രി കൊണ്ട് 3,500 സ്ക്വയർ ഫീറ്റ് മരവീട്! കൊടുംവേനലിലും ഫാൻ വേണ്ട
Promotion നീര്‍മാതളവും വാകയും മഹാഗണിയും പ്ലാവും മാവുമൊക്കെയായി ഒരുപാട് മരങ്ങള്‍. മരച്ചില്ലകളിലിരുന്ന് കിന്നാരം പറയാനെത്തുന്ന വണ്ണാത്തിപ്പുള്ളും മൈനകളും. പിന്നെ, എണ്ണിയാല്‍ തീരാത്ത അത്രയും പൂമ്പാറ്റകള്‍. കിളിയും അണ്ണാനും പൂമ്പാറ്റയുമൊക്കെ വിരുന്നെത്തുന്ന ഈ കാട്ടിനുള്ളില്‍ മരത്തില്‍ തീര്‍ത്ത ഒരു കൊച്ചു വീടും. ഇങ്ങനെയൊരു വീട് കാണണമെന്നുണ്ടെങ്കില്‍ ആലപ്പുഴയിലേക്ക് വണ്ടി വിടാം. ആലപ്പുഴയ്ക്കും ചേര്ത്തലയ്ക്കും ഇടയില്‍ പാതിരപ്പള്ളി ആര്യാട് പഞ്ചായത്തിലാണ് കൊല്ലം പറമ്പില്‍ സുഗുണാനന്ദന്റെ വീടും കാടും. കുട്ടിക്കാലം മുതല്‍ പ്രകൃതിയോട് ഇണങ്ങി ജീവിക്കാനാഗ്രഹിച്ച സുഗുണാനന്ദന്‍ 45 വര്‍ഷം കൊണ്ടുണ്ടാക്കിയതാണ് […] More
-
10 ഗ്രാമീണ സ്ത്രീകള്‍ തുടങ്ങിയ സംരംഭം, 83 ലക്ഷം വിറ്റുവരവ്, മാസം 1.5 ലക്ഷം ലാഭം
Promotion ക പ്പയും, കുരുമുളകും, ഏലവും, വാനിലയുമൊക്കെ സമൃദ്ധമായി വിളയുന്ന ഇടുക്കിയിലെ ബൈസണ്‍വാലി. പ്രകൃതി സുന്ദരമായ ഈ പ്രദേശത്തെ പൊട്ടന്‍കാട് എന്ന കുടിയേറ്റഗ്രാമത്തിലെ സാധാരണ സ്ത്രീകള്‍ രചിച്ച വലിയൊരു വിജയകഥയാണിത്. അടിമാലിയില്‍ നിന്ന് ഇരുപതു കിലോമീറ്റോളം ദൂരമുണ്ട് ഇവിടേയ്ക്ക്. ഈ ചെറിയ ഗ്രാമത്തിലാണ് പത്ത് സ്ത്രീകള്‍ ചേര്‍ന്ന് 2013-ല്‍ ചെറിയൊരു സംരംഭം തുടങ്ങുന്നത്. അന്നതിന് ഫേമസ് ബാക്കേഴ്സ് എന്ന് പേരിട്ടപ്പോള്‍ അവര്‍ പോലും വിചാരിച്ചില്ല അത് ഇത്രയും ഫേമസ് ആകുമെന്ന്. ആറര വര്‍ഷങ്ങള്‍ക്കു മുമ്പ് ബൈസണ്‍വാലി പഞ്ചായത്തില്‍ […] More
-
in Environment, Featured
വീട് വയ്ക്കാന്‍ സ്വരൂപിച്ച 8 ലക്ഷം രൂപയ്ക്ക് പുഴയോരത്ത് മുള വെച്ച ഓട്ടോ ഡ്രൈവര്‍
Promotion 20 വര്‍ഷം ബെഹ്റൈനിലായിരുന്നു ദാമോദരന്‍. ഇതിനിടയില്‍ നാട്ടിലേക്ക് വന്നിട്ടില്ല. കുറച്ചു കാശൊക്കെയായി വീട് എന്ന സ്വപ്നവുമായാണ് വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് വരുന്നത്. ആ മോഹവുമായി മരുഭൂമിയില്‍ നിന്ന് കോഴിക്കോട് മുക്കത്ത് ഇരുവഴിഞ്ഞി പുഴയുടെ തീരത്തുള്ള വീട്ടിലേക്കെത്തിയിട്ടിപ്പോള്‍ കാലം കുറേയായി. പക്ഷേ ദാമോദരന്‍ ഇന്നും പഴയ ആ തറാവാട് വീട്ടിലാണ് താമസം. മണലാരണ്യത്തില്‍ വൃക്ഷങ്ങളും പൂച്ചെടികളുമൊക്കെ നട്ടുപിടിപ്പിച്ച് കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യം കൊണ്ട് ഇന്നും ആ പ്രവാസി വീട് വച്ചിട്ടില്ല. വീട് ഉണ്ടാക്കാനായി വെച്ച കാശിന് ദാമോദരന്‍ ഇരുവഴിഞ്ഞി […] More
-
in Welfare
ജീവപര്യന്തം തടവിൽ നിന്ന് 3,000 മക്കളുടെ രക്ഷകനിലേക്ക്: വലിയൊരു മാനസാന്തരത്തിന്റെ കഥ
Promotion 1987ആഗസ്റ്റ്. അന്ന് ആറ് വർഷത്തെ ജയിൽ വാസത്തിന് ശേഷം റെനി ജോർജ് പരോളിൽ ഇറങ്ങിയതായിരുന്നു. ജയില്‍ വാസമൊന്നും റെനിയില് കാര്യമായ മാറ്റങ്ങൾ അപ്പോഴും ഉണ്ടാക്കിയിരുന്നില്ല. അങ്ങനെയിരിക്കെ, ഒരു ദിവസം തികച്ചും യാദൃച്ഛികമായാണ് അപരിചിതനായ ഒരാള്‍ റെനിയെ ഒരു പ്രാർത്ഥനാ കൂട്ടായ്മയിലേയ്ക്ക് ക്ഷണിക്കുന്നത്. റെനിയെ ക്ഷണിച്ച ആളിനും ഉണ്ടായിരുന്നു, മറക്കാനാഗ്രഹിക്കുന്ന ഒരു പഴയകാലം. (ഒരു ഇരട്ടക്കൊലപാതകക്കേസില്‍ ശിക്ഷിക്കപ്പെട്ടാണ് റെനി ജയിലിലെത്തുന്നത്.) അതറിഞ്ഞപ്പോള്‍ റെനിയ്ക്ക് ഒരു ജിജ്ഞാസ തോന്നി. അതായിരുന്നു ആ പ്രാർത്ഥന കൂട്ടായ്മയിൽ പങ്കെടുക്കാൻ അന്ന് ആ മുപ്പത്തിമൂന്നുകാരനെ പ്രേരിപ്പിച്ച പ്രധാന […] More
-
in Innovations
വൈദ്യുതി ആവശ്യമില്ലാത്ത ഫ്രിഡ്ജ് എളുപ്പത്തില്‍ ഉണ്ടാക്കാം: പരീക്ഷിച്ച് വിജയിച്ച അറിവുകള്‍ സിന്ധു പങ്കുവെയ്ക്കുന്നു
Promotion ഇഷ്ടികയും മണ്ണും മണലും മാത്രം ഉപയോഗിച്ച് സ്വന്തമായി ഒരു ഫ്രിഡ്ജ് തയ്യാറാക്കാം. പഴവും പാലും പച്ചക്കറിയുമൊക്കെ കേടുകൂടാതെ ഈ ഫ്രിഡ്ജില്‍ സൂക്ഷിക്കാം. കുടിക്കാന്‍ കുറച്ച് വെള്ളം തണുപ്പിക്കണമെങ്കിലും ഇത് ധാരാളം. ചെലവ് കുറഞ്ഞതും വൈദ്യുതി ആവശ്യമില്ലാത്തതുമായി ഈ ഫ്രിഡ്ജിന് ഇടയ്ക്കിടെ വെള്ളം നനച്ചു കൊടുത്താല്‍ മാത്രം മതി. കേട്ടിട്ട് സംഭവം കൊള്ളാമെന്നു തോന്നുന്നില്ലേ..? ലോക്ക് ഡൗണ്‍ ദിനങ്ങളില്‍ ജോലിക്ക് പോകാനാകാതെ വീട്ടിലിരുന്നപ്പോഴാണ് തൃശ്ശൂര്‍ വേലൂര്‍ സ്വദേശി സിന്ധു ഇങ്ങനെയൊരു ഫ്രിഡ്ജുണ്ടാക്കിയത്, വെറും നാലു ദിവസം കൊണ്ട്! […] More
-
in Featured, Inspiration
‘വീണുപോയവര്‍ക്കൊപ്പമല്ലേ നില്‍ക്കേണ്ടത്?’ തോറ്റുപോയ ഒറ്റക്കുട്ടിയെ ഓര്‍ത്ത് സങ്കടപ്പെട്ട ആ അധ്യാപകന് ചോദിക്കുന്നു
Promotion “നൂറു ശതമാനം വിജയം ഞങ്ങളാഗ്രഹിച്ചിരുന്നു. പക്ഷേ എല്ലാ കുട്ടികളും വിജയിക്കുമെന്ന വിശ്വാസമുണ്ടായിരുന്നില്ല. എന്നാല്‍ ഇവന് വിജയിക്കില്ലെന്നു ഒരു നിമിഷം പോലും ചിന്തിച്ചിരുന്നില്ല. “വേറൊന്നുമല്ല ഇവന് പഠിക്കാന്‍ അത്രയേറെ പിന്നിലായിരുന്നില്ല. പഠിക്കാന്‍ വളരെ മോശമായ കുറച്ച് കുട്ടികളുണ്ടായിരുന്നു. അവര്‍ക്ക് പ്രത്യേക പരിഗണന നല്കി പഠിപ്പിച്ചാണ് പരീക്ഷാഹാളിലേക്ക് അയച്ചത്,” കോഴിക്കോട് വടകര മടപ്പള്ളി ജി വി എച്ച് എസിലെ പത്താം ക്ലാസ് പരീക്ഷയെഴുതിയ 435 വിജയിച്ച 434 കുട്ടികളെ വിളിക്കാതെ തോറ്റുപോയ ഒരാളെ മാത്രം വിളിക്കാന്‍ കാരണവും ഈ […] More
-
in Agriculture, Featured
“അങ്ങനെയെങ്കില്‍ തമിഴ് നാടൊക്കെ എന്നേ മുടിഞ്ഞേനേ!”: 14 നാരകങ്ങളില്‍ നിന്ന് ലക്ഷം രൂപ നേടിയ ആവേശത്തില്‍ 2 ഏക്കറിലേക്ക് നാരങ്ങാക്കൃഷി വ്യാപിപ്പിച്ച പാലാക്കാരന്
Promotion പാരമ്പര്യമായി കര്‍ഷക കുടുംബമാണ് ബാബു ജേക്കബിന്റേത്. എന്നാല്‍ അദ്ദേഹം പ്രിന്റിങ് ടെക്നോളജി പഠിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പേ ബഹ്റിനിലേക്ക് പോയി. പിന്നീട് അവിടെ നിന്ന് പോര്‍ച്ചുഗലിലും ഡെന്മാര്ക്കിലുമൊക്കെയായി കുറച്ചധികം വര്‍ഷങ്ങള്‍. 15 വര്‍ഷം നീണ്ട പ്രവാസം അവസാനിപ്പിച്ച് 2010-ലാണ് നാട്ടിലേക്കെത്തുന്നത്. പ്രവാസകാലം അദ്ദേഹത്തിന്റെ കൃഷിയോടുള്ള സ്നേഹത്തിന് കുറവൊന്നും വരുത്തിയില്ലായിരുന്നു. അങ്ങനെയാണ് വീടിനോട് ചേര്‍ന്നുള്ള പറമ്പില്‍ കൃഷി ചെയ്യാമെന്നു തീരുമാനിക്കുന്നത്. മലയാളികള്‍ അധികമൊന്നും കൈവെയ്ക്കാത്ത നാരകത്തിലേക്കാണ് അദ്ദേഹം ശ്രദ്ധ തിരിച്ചത്. നാരങ്ങ അച്ചാറും നാരങ്ങാവെള്ളവുമൊക്കെ പ്രിയപ്പെട്ടതാണെങ്കിലും ഒരു നാരകത്തൈ […] More
-
നട്ടെല്ലിന് ക്ഷതം പറ്റി കിടപ്പിലായ 300-ലധികം പേരെ ജീവിതത്തിലേക്ക് കൈപിടിച്ചു നടത്തിയ തൃശ്ശൂര്‍ക്കാരന്‍
Promotion തൃശ്ശൂർ നഗരത്തിലെ ഒരു മിഷൻ ആശുപത്രിയിൽ 42 വയസ്സുള്ള ഒരാളുടെ ഇടുപ്പ് മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ പുരോഗമിക്കുകയാണ്. ‘മാത്യു ബ്രദർ’ എന്ന് എല്ലാവരും സ്നേഹത്തോടെ വിളിക്കുന്ന മാത്യു ചുങ്കത്ത് ഓപ്പറേഷൻ തീയറ്ററിന് മുൻപിൽ അക്ഷമനായി കാത്തിരിക്കുന്നു. ആ രോഗിയുടെ മറ്റേ ഇടുപ്പും മാറ്റി വേണം. അടിയന്തരമാണ്. എന്തുചെയ്യണം? കുറച്ചുകഴിഞ്ഞ് പുറത്തേക്ക് വന്ന ഡോക്റ്റര്‍ മാത്യുവിനോട് തിരക്കി. മാത്യുവിന്റെ കയ്യിൽ ആകെ ഉള്ളത് 30,000 രൂപയാണ്. ആശുപത്രി കൊടുത്ത എല്ലാ ഇളവുകളും കിഴിച്ചാലും പിന്നെയും ഒരുലക്ഷത്തിനു മുകളിൽ കൊടുക്കേണ്ടി […] More
-
in Inspiration
സ്വന്തമായി സോപ്പുണ്ടാക്കി വിറ്റ് പ്ലസ് ടു പഠിച്ച മിടുക്കന്: “ചെറിയ തുക അപ്പയ്ക്കും അമ്മയ്ക്കും കൊടുക്കാനും കഴിഞ്ഞു”
Promotion അത്ര ചില്ലറക്കാരല്ല പ്ലസ് ടുക്കാരന് അഖിലും അനുജന് ആഷിഷും. ടീച്ചര്മാര് പഠിപ്പിച്ചത് അനുസരിച്ച് സോപ്പ് നിര്‍മ്മിച്ച് അവര്‍ക്ക് തന്നെ വിറ്റ മിടുക്കനാണ് അഖില്‍ രാജ്. ഷീറ്റിട്ട ഒറ്റമുറിവീട്ടിലൊരു സോപ്പ് നിര്‍മ്മാണ യൂനിറ്റുണ്ടാക്കാന് ചേട്ടന് കട്ട സപ്പോര്‍ട്ട് നല്കിയവനാണ് അനുജന് ആഷിഷ് രാജ്. വീടുകളില്‍ നിന്നും മാരക രാസവിഷങ്ങള്‍ ഒഴിവാക്കാം. പ്രകൃതിസൗഹൃദ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം. ദ് ബെറ്റര്‍ ഹോം സോപ്പുണ്ടാക്കുന്നത് അത്ര പുതുമയുള്ള കാര്യമൊന്നും അല്ല. എന്നാല്‍ അത് വിറ്റുണ്ടാക്കിയ വരുമാനം കൊണ്ടാണവന് പ്ലസ് ടുവിന് പഠിക്കാന്‍ പോയതും അമ്മയ്ക്ക് […] More