
organic agriculture
More stories
-
in Agriculture, Featured
300 ഗ്രോബാഗിലായി നൂറോളം ഇനം പത്തുമണിച്ചെടികള്‍; ദിവസം 500 രൂപ വരെ വരുമാനം നേടി മഞ്ജു
Promotion പൂന്തോട്ടങ്ങളിലെ താരമാണ് ഈ ഇത്തിരിക്കുഞ്ഞന് പൂക്കള്‍. റോസും മഞ്ഞയും മജന്തയും നിറങ്ങളില്‍ സൗന്ദര്യം നിറയ്ക്കുന്ന ഈ പൂക്കള്‍ക്ക് വിരിയാനും നേരവും കാലവുമൊക്കെയുണ്ട്. അതുകൊണ്ടാണല്ലോ പത്തുമണിപ്പൂക്കള്‍ എന്ന് പേരുവന്നതും. ടേബിൾ റോസ് എന്നും അറിയപ്പെടുന്ന ഈ പൂക്കൾ ഓർക്കിഡും ആന്തൂറിയവുമൊക്കെ പോലെ കൃഷി ചെയ്ത് നല്ല വരുമാനം നേടുന്നവരുമുണ്ട്. അതിലൊരാളാണ് പത്തനംതിട്ട പുല്ലാട് മഞ്ജു ഹരി. കേരളത്തിൽ മാത്രമല്ല ബെംഗളൂരുവിലും ചെന്നൈയിലും ഹൈദരാബാദിലുമൊക്കെ പത്തുമണിച്ചെടിയുടെ തണ്ട് വിൽക്കുന്നുണ്ട് ഈ പത്തനംത്തിട്ടക്കാരി. ഇതിലൂടെ ദിവസത്തില്‍ 500 രൂപ വരെ […] More
-
in Agriculture
സലീമിന്റെ ജൈവ മഞ്ഞളിന് വിദേശത്തു നിന്നുവരെ ആവശ്യക്കാർ! ഈ കർഷകൻ മഞ്ഞള്‍ പ്രചാരകനായ കഥ
Promotion തെങ്ങും വാഴയും കമുകും പച്ചക്കറിയുമൊക്കെ കൃഷി ചെയ്യുന്ന തൃശൂര്ക്കാരന് മുഹമ്മദ് സലീം നാട്ടില്‍ അറിയപ്പെടുന്നത് മഞ്ഞള്‍ കര്‍ഷകനായാണ്. കാരണം മറ്റൊന്നുമല്ല, ഒരു തികഞ്ഞ മഞ്ഞള്‍ പ്രേമിയാണ് ഈ വെള്ളാങ്ങല്ലൂര്‍ വള്ളിവട്ടംകാരന്. അഞ്ചേക്കറില്‍ മഞ്ഞള്‍ കൃഷി ചെയ്യുന്നുണ്ട് മഞ്ഞള്‍ പ്രചാരകന് കൂടിയായ ഈ 68-കാരന്. കൃഷിയും ബിസിനസുമൊക്കെയായി ജീവിക്കുന്ന കാലത്ത് പിടിപ്പെട്ട ഒരു രോഗമാണ് സലീമിനെ മഞ്ഞളിലേക്കെത്തിക്കുന്നത്. പല ചികിത്സകളും ഫലിക്കാതെ വന്നപ്പോള്‍ തുണയായ വൈദ്യരിലൂടെയാണ് സലീം മഞ്ഞളിന്റെ ഗുണങ്ങള്‍ ശരിക്കുമറിയുന്നത്. ഉറങ്ങാനും ഭക്ഷണം കഴിക്കാനും പോലുമാകാതെ […] More
-
in Environment, Featured
‘റീസൈക്കിൾ’ ചെയ്തെടുത്ത മനോഹരമായ ഇരുനില മൺവീട്
Promotion മണ്ണിന്റെ നിറമുള്ള വീട്… കാഴ്ചയില്‍ മാത്രമല്ല ഈ വീടിന് മണ്ണിന്റെ മണവുമുണ്ട്. മരങ്ങളും പൂച്ചെടികളുമൊക്കെ നിറയുന്ന മുറ്റം പിന്നിട്ട് ഈ മണ്വീടിനുള്ളിലേക്ക് എത്തിയാല്‍ നല്ല തണുപ്പായിരിക്കും. തിരുവനന്തപുരം കരകുളത്തെ ഈ വീട്ടില്‍ കൊടുംചൂടിലും ഇളം തണുപ്പാണ്. മണ്ണും കുമ്മായവും പഴയവീടുകളുടെ ചുടുകട്ടയും കല്ലും ഓടും മരത്തടികളുമൊക്കെ ശേഖരിച്ച് പണിതെടുത്തതാണിത്. മുളംതൂണുകളും നീളന്‍ വരാന്തകളും മരഗോവണിയുമൊക്കെയുള്ള ഗംഭീരമായ ഒരു വീട്. സര്‍ക്കാര്‍ കോളെജുകളിലെ എന്‍ജിനീയറിങ്ങ് അധ്യാപനം പാതിവഴിയില്‍ അവസാനിപ്പിച്ച് നെല്ല് സംരക്ഷണവും പരിസ്ഥിതി പ്രവര്‍ത്തനവും എഴുത്തും വായനയുമൊക്കെയായി […] More
-
in Featured, Inspiration
164 പുസ്തകങ്ങള്‍, 2,000 ലേഖനങ്ങള്‍! ഈ പത്താം ക്ലാസ്സുകാരന് തയ്യാറാക്കിയത് ചരിത്ര നിഘണ്ടു മുതല്‍ വിജ്ഞാനകോശം വരെ
Promotion ഗ്രേഷ്യസ് ബെഞ്ചമിന്‍ എഴുത്ത് വെറുമൊരു നേരംപോക്കല്ല;എഴുത്താണ് ജീവിതം. രാപ്പകലില്ലാതെ എഴുത്തിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ സഞ്ചാരം. പത്താം ക്ലാസ് വിദ്യാഭ്യാസമേയുള്ളൂ. പക്ഷേ സിവില്‍ സര്‍വീസ് എന്‍ട്രന്‍സ് എഴുതുന്നവര്‍ക്കും പി എസ് സി പരീക്ഷയ്ക്ക് പരിശീലിക്കുന്നവര്ക്കുമൊക്കെയുള്ള പുസ്തകങ്ങളാണ് അദ്ദേഹം തയ്യാറാക്കുന്നത്. വിജ്ഞാന പുസ്തകങ്ങള്‍ എഴുതിയെഴുതി ലക്ഷങ്ങള്‍ സമ്പാദിച്ചിരുന്നൊരു കാലവുമുണ്ട് തിരുവനന്തപുരം ബാലരാമപുരം അക്ഷരംവീട്ടിലെ എഴുത്തുകാരന്. 18-ാം വയസിലാണ് ഗ്രേഷ്യസിന്റെ ആദ്യ പുസ്തകമിറങ്ങുന്നത്. ശിശുപരിപാലനം എന്നു പേരിട്ട ആ പുസ്തകം പ്രകാശനം ചെയ്തത് ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ പി. എന്‍ […] More
-
in Agriculture
രാവിലെ കതിരിട്ടാല്‍ വൈകീട്ട് വിളവെടുക്കാവുന്ന അന്നൂരിയടക്കം 117 നെല്ലിനങ്ങള്‍… ഈ കര്ഷകന് നെല്പാടം ഒരു കാന്‍വാസ് കൂടിയാണ്
Promotion സുല്‍ത്താന്‍ ബത്തേരിയിലെ തയ്യില്‍ വീട്ടില്‍ കേളപ്പനും കല്യാണിയും നല്ല കര്‍ഷകരായിരുന്നു. നെല്ലും പച്ചക്കറിയുമൊക്കെ കൃഷി ചെയ്ത് പാരമ്പര്യമായി കര്ഷകകുടുംബമെന്നു പേരെടുത്തവര്‍. കണ്ടും അനുഭവിച്ചുമറിഞ്ഞ കൃഷിക്കാര്യങ്ങള് അവര്‍ മക്കള്‍ക്കും പകര്‍ന്നിട്ടുണ്ട്. എന്നാല്‍ അവരുടെ വഴികളിലൂടെ നടന്ന മക്കളിലൊരാള്‍ ഇടയ്ക്കെപ്പോഴോ അമ്മയുടെ ആഗ്രഹത്തിന് പിന്നാലെയും സഞ്ചരിച്ചു. കല്യാണിയുടെ ആഗ്രഹം പോലെയാണ് മകന് പ്രസീദ് കുമാര്‍ അപൂര്‍വ ഇനം നെല്‍വിത്തുകള്‍ തേടി നടന്നു തുടങ്ങുന്നത്. അപൂര്‍വ ഇനം നെല്ലിനങ്ങള്‍ തേടി അദ്ദേഹം ഇന്‍ഡ്യ മുഴുവന്‍ സഞ്ചരിച്ചു. വീടുകളില്‍ നിന്നും മാരക […] More
-
in Agriculture, Featured
കമ്പത്തെ 30 ഏക്കര്‍ തരിശില് 6,000 കാട്ടുമരങ്ങളും ആയിരക്കണക്കിന് ഫലവൃക്ഷങ്ങളുമുള്ള പഴങ്ങളുടെ പറുദീസയൊരുക്കിയ മലയാളി
Promotion വര്‍ഷങ്ങള്‍ക്ക് മുന്‍പ് എറണാകുളത്തുകാരന് കുര്യന് ജോസ് തമിഴ് നാട്ടിലെ തേനിയിലെ കമ്പം താഴ്വരയില് 30 ഏക്കര്‍ ഭൂമി വാങ്ങി. കമ്പത്തേയും തേനിയിലേയും കാര്‍ഷികഗ്രാമങ്ങള്‍ മുന്തിരിത്തോപ്പുകള്‍ക്കും പച്ചക്കറിപ്പാടങ്ങള്‍ക്കും പ്രശസ്തമാണെങ്കിലും കുര്യന് കമ്പത്തെ മേലേ ഗൂഡല്ലൂരില്‍ വാങ്ങിയ ഭൂമി വെറും തരിശായിരുന്നു. വീടുകളില്‍ നിന്നും മാരക രാസവിഷങ്ങള്‍ ഒഴിവാക്കാം. പ്രകൃതിസൗഹൃദ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം. ദ് ബെറ്റര്‍ ഹോം അവിടെ ആകെയുണ്ടായിരുന്നത് ഒരു ആര്യവേപ്പിന്റെ തൈ മാത്രമായിരുന്നുവെന്ന് അദ്ദേഹം ഓര്‍ക്കുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം അവിടെ ആ ആര്യവേപ്പ് വളര്‍ന്നുവലുതായി നില്‍പ്പുണ്ട്. പക്ഷേ, അതു തനിച്ചല്ല. […] More
-
in Agriculture, Featured
കടലാസ് പൂക്കളില്‍ നിന്ന് 2 ലക്ഷം രൂപ വരുമാനം നേടുന്ന അധ്യാപിക: ഗ്രോബാഗില്‍ റംബുട്ടാന്, അബിയു, ആപ്പിള്‍ ചാമ്പ
Promotion മഞ്ഞയും വെള്ളയും മജന്തയും നിറങ്ങളില്‍ കടലാസ് പൂക്കള്‍ നിറഞ്ഞു നില്‍ക്കുന്നത് കാണാന്‍ തന്നെ നല്ല ചന്തമല്ലേ…? ബിന്ദു ടീച്ചറിന്റെ വീടിന്റെ സൗന്ദര്യവും ഈ പൂക്കളാണ് (ബൊഗൈയ്ന് വില്ല). വീടിന്റെ മുറ്റത്തും മട്ടുപ്പാവിലുമൊക്കെ നിറയെ ഉണ്ട്. വഴിയേപ്പോകുമ്പോള് ആ വീടിന്റെ ഭംഗി കണ്ട് നോക്കി നിന്നവരില്‍ സിനിമാതാരം വരെയുണ്ട്. (ആ കഥ വഴിയെ പറയാം). കടലാസു പൂക്കളില്‍ നിന്ന് നല്ല വരുമാനവുമുണ്ടാക്കുന്നുണ്ട് ബിന്ദു ജോസഫ് എന്ന സാമ്പത്തിക ശാസ്ത്രം അധ്യാപിക. വീടുകളില്‍ നിന്നും മാരക രാസവിഷങ്ങള്‍ ഒഴിവാക്കാം. […] More
-
in Agriculture
‘നെല്ലിന്റെ മുത്തശ്ശി’യടക്കം കാട്ടുനെല്ലിനങ്ങള്ക്ക് പിന്നാലെ പോയ മലയോര കര്ഷകന്; പാണ്ടന്‍ പയറും അപൂര്‍വ്വയിനം കിഴങ്ങുകളും അന്യം നിന്നുപോവാതെ കാത്ത് ജോസ്
Promotion കാട്ടുനെല്ല്, കുഞ്ഞൂഞ്ഞ് നെല്ല്… നാട്ടില്‍ നിന്ന് ഇല്ലാതായി കൊണ്ടിരിക്കുന്ന രുചിയും ഗുണവുമേറെയുള്ള അപൂര്‍വ നെല്ലിനങ്ങളില്‍ ചിലതാണിവ. ഒരു പക്ഷേ, നമ്മളില്‍ പലര്‍ക്കും അത്ര കേട്ടുകേള്‍വിയുണ്ടാവില്ല ഈ ഇനങ്ങള്‍. അപൂര്‍വ ഇനം കാച്ചിലും ചേമ്പും പയറുമൊക്കെ സംരക്ഷിക്കുന്ന ഇടുക്കി പെരുവന്താനം പാലൂര്കാവിലെ ജോസേട്ടന്റെ പറമ്പില്‍ ഈ കാട്ടുനെല്ലും കുഞ്ഞൂഞ്ഞുമൊക്കെയുണ്ടായിരുന്നു. ഏതാനും നാള് മുന്‍പ് വരെ അധികമാരും കേട്ടിട്ടും കണ്ടിട്ടുമില്ലാത്ത, നാട്ടില്‍ നിന്നു ഇല്ലാതായി കൊണ്ടിരിക്കുന്ന പലതരം നെല്ല്, മരിച്ചീനി, കിഴങ്ങിനങ്ങള്‍ക്ക് പിന്നാലെയായിരുന്നു ജോസേട്ടന്റെ സഞ്ചാരം. വീടുകളില്‍ നിന്ന് […] More
-
in Agriculture, Featured
കോര്‍പറേറ്റ് ജോലി വിട്ട് കൂട്ടുകൃഷിയിലേക്ക്; 80 കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കിയ 30-കാരന്റെ ജൈവകൃഷി പരീക്ഷണം
Promotion രാകേഷ് മഹന്തി ഒരു കോര്‍പ്പറേറ്റ് കമ്പനിയിലായിരുന്നു. അവിടെ ജോലിയെടുക്കുന്ന കാലത്ത് എല്ലായിപ്പോഴും ഒരു തരം അസ്വസ്ഥതയായിരുന്നു മനസ്സില്‍. കോര്‍പറേറ്റ് ജീവിതത്തോടുള്ള ഒരു തരം മടുപ്പായിരുന്നു അതിന് കാരണമെന്ന് ആ ബി.ടെക്കുകാരന് അറിയാമായിരുന്നു. ജീവിതത്തില്‍ സന്തോഷം കിട്ടണമെങ്കില്‍ മനസ്സിനിഷ്ടപ്പെട്ട ജോലിയെടുക്കണമെന്നും ആ ചെറുപ്പക്കാരന് മനസ്സിലാക്കിയിരുന്നു. ആ 30-കാരന്റെ മനസ്സ് മണ്ണിലും പ്രകൃതിയിലുമായിരുന്നു. പാരമ്പര്യസ്വത്തായി ഉണ്ടായിരുന്ന 20 ഏക്കര്‍ നാട്ടില്‍ അവനെക്കാത്ത് തരിശ് കിടപ്പുണ്ടായിരുന്നു. പൂര്‍വ്വികര്‍ ഉപേക്ഷിച്ചുപോയ മണ്‍വെട്ടി രാകേഷ് വീണ്ടും കൈയ്യിലെടുക്കുക മാത്രമല്ല, ഝാര്‍ഖണ്ഡിലെ പട്ടാംബയിലെ കര്‍ഷകര്‍ക്ക് […] More
-
in Environment
പുല്ലുപോലും മുളയ്ക്കാത്ത ഭൂമി മാറ്റിയെടുത്ത് 100 ഇനം പച്ചക്കറിയും 500 ഇനം നെല്ലും വിളയിക്കുന്ന അച്ഛനും മകളും
Promotion മരങ്ങളെല്ലാം വെട്ടിനിരത്തിയിട്ട് വര്‍ഷങ്ങളായി. കടുംകൃഷിയായിരുന്നു പിന്നീട്. ഓരോ വര്‍ഷവും രാസവളങ്ങളും രാസ കീടനാശിനികളും അളവില്ലാതെ ആ മണ്ണിലേക്ക് വീണു. ലാഭക്കൃഷി ആ ഭൂമിയെ ഇഞ്ചിഞ്ചായി നശിപ്പിച്ചുകൊണ്ടേയിരുന്നു. വര്‍ഷങ്ങള്‍ അധികം കഴിയും മുന്‍പ് അത് വിളവുനല്‍കാത്ത പാഴ്നിലമായി. ആര്‍ക്കും വേണ്ടാതെ ഉപേക്ഷിക്കപ്പെട്ടു. ഒഡിഷയിലെ നയാഗര്‍ ജില്ലയില്‍ ഒന്നിനും കൊള്ളാതെ കിടന്ന വിശാലമായ പാഴ് ഭൂമിക്ക് നടുവിലെ ഒരു തുണ്ടായിരുന്നു അതും. ഒരു പ്രയോജനവുമില്ലാത്ത ആ ഭൂമിയെ വീണ്ടെടുക്കാന്‍ അയാളും മകളുമെത്തി. “അത് ഒന്നിനും കൊള്ളാത്ത ഭൂമിയാണെന്ന് ഞാനോ […] More
-
in Agriculture
51 തരം പപ്പടങ്ങള്‍! തക്കാളിയും മത്തനും കാരറ്റും വെണ്ടയും… എന്തും പപ്പടമാക്കുന്ന മുന്‍ ടെക്നിക്കല്‍ അധ്യാപകന്
Promotion പപ്പടപ്രേമികളെ നിങ്ങള്‍ക്കറിയുമോ തക്കാളി പപ്പടത്തെക്കുറിച്ച്? ബീറ്റ്റൂട്ട് പപ്പടത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ..? ഇതുമാത്രമല്ല കാരറ്റും ഉള്ളിയുമൊക്കെ ഉപയോഗിച്ച് നല്ല അടിപൊളി പപ്പടമുണ്ടാക്കുന്ന നിലമ്പൂരുകാരന്‍. സ്വന്തം പച്ചക്കറി തോട്ടത്തില്‍ വിളയുന്ന ബീറ്റ്റൂട്ടും തക്കാളിയും മത്തനും പടവലവുമൊക്കെ കൊണ്ടു പപ്പടമുണ്ടാക്കി വില്‍ക്കുകയാണ് നാഗേശ്വരന്‍. ഒന്നോ രണ്ടോ അല്ല 51 വെറൈറ്റി പപ്പടങ്ങള്‍. പച്ചയും ചുവപ്പും വയലറ്റും…അങ്ങനെ പല നിറങ്ങളിലായി പലതരം പച്ചക്കറി പപ്പടങ്ങള്‍. അതുണ്ടാക്കാന്‍ പഠിപ്പിച്ചും കൊടുക്കുന്നുണ്ട് ഇദ്ദേഹം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തഞ്ചാവൂരില്‍ നിന്ന് നിലമ്പൂരിലേക്കെത്തിയവരുടെ പിന്മുറക്കാരനാണ് നാഗേശ്വരന്‍. നിലമ്പൂര്‍-പെരിന്തല്‍മണ്ണ റോഡില്‍ […] More
-
in Agriculture
പോളിയോ തളര്‍ത്തിയിട്ട 15 വര്‍ഷം, എഴുന്നേറ്റത് ഏത് മരവും കയറാനുള്ള മനക്കരുത്തുമായി; കൈകളില്‍ നടന്ന് 5 ഏക്കറില്‍ പൊന്നുവിളയിച്ച ഷാജി മാത്യു എന്ന അല്‍ഭുതം
Promotion വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് കണ്ണൂരിലെ മലയോര മേഖലയായ ഇരിട്ടിയിലേക്കെത്തിയതാണ് ഇടുക്കി തൊടുപുഴക്കാരന് വി.വി. മാത്യുവും അന്നക്കുട്ടിയും മക്കളും. പിന്നെ ഓരോന്ന് നട്ടും നനച്ചുമൊക്കെയായി കൃഷിയ്ക്കൊപ്പമായിരുന്നു അവരുടെ ജീവിതം. അവര്‍ക്ക് നാലു മക്കള്‍. ഇരിട്ടിക്കടുത്ത് ഉളിക്കലിലേക്ക് കുടിയേറുമ്പോള്‍ ഇളയവന് ഷാജി മാത്യൂ കൈകുഞ്ഞായിരുന്നു. ആറാമത്തെ വയസില്‍ ഷാജിയെയും അവന്റെ ചേട്ടന്മാര് പഠിക്കുന്ന സ്കൂളില്‍ ചേര്‍ത്തു. ഇരിട്ടിയില്‍ നിന്ന് എട്ട് കിലോമീറ്റര്‍ ദൂരമുണ്ട് ഉളിക്കലിലേക്ക്. ഒരു കുന്നിന് മുകളിലാണ് വീട്. ഈ കുന്നിറങ്ങിയും പുഴ കടന്നുമൊക്കെ ചേട്ടന്മാരുടെ കൈ […] More